എത്ര താഴിട്ടു പൂട്ടിയിട്ടും പ്രിയതരമായ ഓർമ്മകളും കൊണ്ടു കടന്നു കളയുന്ന മറവിയെപ്പോലൊരു കള്ളനെ ഞാനിതു വരെ കണ്ടിട്ടില്ല.