മരണ വീട്ടിലെ കൂട്ടക്കരച്ചിലിനും നിലവിളികൾക്കുമിടയിൽ, മരിച്ചയാൾക്ക് കൂട്ടിരുന്ന മൗനം ശ്വാസം മുട്ടി,പിടഞ്ഞു പിടഞ്ഞു മരിച്ചതാരുമറിഞ്ഞില്ല.